2011, ജൂലൈ 12, ചൊവ്വാഴ്ച

MADYA RAATHRIYUTE MANI MUZHANGUMPOL.

.
   MADHYA RAATHRIYUTE MANI MUZHANGUMPOL!    (പുറപ്പാടു  സമയം -മാസിക ഓഗസ്റ്റ്‌ )
                             ആര്‍ .എസ്  കുറുപ് 
-----------------------------------------------------
മധ്യ രാത്രിയുടെ മണി മുഴങ്ങുമ്പോള്‍
-----------------------------------------              
                                                                          "അറ്റ്‌ ദ സ്ട്രോക്ക് ഓഫ് ദ  മിഡ്നൈറ്റ്‌  അവര്‍" -നെഹ്‌റു വിന്റെ വികാര നിര്‍ഭരമായ സ്വരം -"ലോകം മുഴുവന്‍ ഉറങ്ങി കൊണ്ടിരിക്കെ  ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യതിലെക്കും ഉണര്ന്നെഴുനെല്‍ക്കുകയാണ് ."ആ പ്രസങ്ങത്തെക്കുരിച്ചൊരു വിമര് ശ നാത്മക പഠനമല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്  .അത് പിന്നിടാവാം .അര്‍ദ്ധ രാത്രയില്‍ നേടിയ സ്വാതന്ത്ര്യം ഇന്നും നിലനിര്‍ത്തുന്ന ഒരേ ഒരു ജനത നാമാണ് നമ്മുടെ കുടെ അല്ലെങ്കില്‍ നമുക്ക് ശേഷം സ്വാതന്ത്ര്യം നേടിയ ജനതകള്‍ അവരുടെ സ്വാതന്ത്ര്യം പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുത്തി .നമ്മളിപ്പോഴും 64   കൊല്ലത്തിനു ശേഷവും നമ്മുടെ സ്വാതന്ത്ര്യം കാത്തു സുക്ഷിക്കുന്നു .അതിനു നാം നേതാക്കന്മാരോടല്ല നമ്മളോടു തന്നെയാണ് നന്ദി പറയേണ്ടത് .വിരലില്‍ മഷി പുരട്ടാന്‍ കാലാ കാലങ്ങളില്‍  വെയിലത്തും മഴയത്തും que  നില്‍ക്കുന്ന നമ്മളോടു തന്നെ .അന്നൊരു ദിവസം ഒരു ജനാധിപത്യത്തില്‍ എല്ലാവരും സമന്മാരാനെന്ന ത ത്വം നാം  കൃത്യമായി പ്രയോഗത്തില്‍ വരുത്തുന്നു .വി എസ്സും ഉമ്മന്‍ ചാണ്ടിയും  ചെന്നിത്തലയും കോടിയേരിയും സലിംകുമാറും ജയസുര്യുമൊക്കെ ഊഴം കാത്തു que വില്‍ നില്‍ക്കുന്നു .വി ഐ പി പരിവേഷങ്ങള്‍  അപ്രസക്തമാവുന്നു .ഊഴം തെറ്റിച്ചു കടന്നു വരുന്ന താര സുന്ദരിയോട്‌ സാധാരണക്കാരായ വോട്ടര്‍മാര്‍ കയര്‍ത്തു സംസാരിക്കുന്നു .

അവര്‍ മടങ്ങിപ്പോയി ക്യു വില്‍ നില്‍ക്കേണ്ടി വരുന്നു  .അങ്ങിനെ ചെയ്തില്ലെങ്കിലാണ് തെറ്റ് .കാരണം തുല്യാവകാശത്തെ ക്കുറിച്ചുള്ള അടിയുറച്ച ബോധം ദരിദ്രരും നിരക്ഷരരുമായ വരുല്പ്പെടെയുള്ള നമ്മുടെ പൊ തുസമുഹത്തി നുണ്ടാ യിരുന്നില്ലെങ്കില്‍  നമ്മുടെ  ജനാധിപത്യം അടിയന്തിരാവസ്ത്ത  പോലുള്ള പ്രതിസന്ധികളെ അതിജീവിച്ചു  നിലനില്കുമായിരുന്നില്ല.പക്ഷെ  തുല്യതാ ബോധം ക യ് വി ടാതെ തന്നെ നാം നമുക്ക് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില ആനുകുല്യങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുന്റ്റ് .കാര്‍ ,വീട്, മോ ശ മല്ലാത്ത വേതനം, ബഹുമാനപ്പെട്ട എന്ന മുന്പ്രത്യയം അങ്ങിനെ പലതും. നമ്മുടെ രാഷ്ട്രിയ ക്കാരില്‍ ഭൂരിഭാഗവും അതൊക്കെ ജനങ്ങള്‍ നല്‍കിയ സൌജന്യ ങ്ങ ളാ  ണെ ന്നും പരമാധികാരി സാധാരണ ജനമാ  ണെ  ന്നും വിശ്വസിക്കുന്നവരാണ് .അങ്ങിനെയല്ലത്തവരും വിര  ള മായെന്കിലുമുന്ടെന്നു കരുനാഗപ്പള്ളി സംഭവം സുചിപ്പിക്കുന്നു .മന്ത്രി കൂടിയായ ഒരു സ്ഥാ നാര്‍ത്ഥി തനിക്കു വോട്ടു ചെയ്യുകയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു പൌരന്റെ മുഖത്തടിച്ച സംഭവം തന്നെ .ജനാധി പത്യത്ത്തിനു തീരാക്കളംകം ചേര്‍ത്തിരിക്കുന്നു ആ സംഭവവും അതിനെക്കാളധികം ആ മന്ത്രിയെക്കൊന്ടു അവിടെ   വെ  ച്ച്തന്നെ മാപ്പ് പറയിക്കാന്‍ ഒരു ജനക്കൂട്ടം അവിറെ യു ണ്ടാ  യില്ലെന്ന വസ്തുതയും .
que  തെറ്റിച്ചതിന് കാവ്യ മാധവനോട് കയര്ത്തത് ശരി;പക്ഷെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്തുവ്ന്നതിന്റെ പേരില്‍ അവര്‍ക്കെതിരെ കരിമ്കൊടി പ്രകടനം നടത്തിയത് വലിയ തെറ്റ് തന്നെയാണ് .ജനാധിപത്യത്തോടു ചെയ്യുന്ന തെറ്റ് .ഏത് പൌരനും അയാളുടെ വിസ്വാസങ്ങല്‍ക്കനുസരിച്ച് ആര്‍ക്കുവേണ്ടിയും പ്രചാരണം നടത്താം .ഉത്തരവാദിത്വമുളള ഒരു ഇടതു പക്ഷ യുവജന സംഘടന ഇക്കാര്യം വിസ്മരിച്ച്ചത് നിര്‍ഭാഗ്യകരമാണ് .
    വെസ്റ്റ് മിനിസ്റെര്‍ മാതൃകയിലുള്ള ഭരണക്രമത്തില്‍ പ്രധാന മന്ത്രി യാണ് -സംസ്ത്താനങ്ങളില്‍ മുഖ്യ മന്ത്രി-ഭരണാധികാരി .ലോക /നിയമ സഭ യുടെ വിശ്വാസം നേടിയ നേതാവിനെ പ്രധാന /മുഖ്യ മന്ത്രിയായി നിയമിക്കാതിരിക്കാന്‍ രാഷ്ട്ര പതിക്കു /ഗവര്‍ണര്‍ ക്ക് കഴിയുകയില്ല .കൂടെയുള്ള മന്ത്രിമാരാരെന്നും അവര്‍ എത്ര കാലത്തേക്ക് തുടരണമെന്നും പ്രധാന മന്ത്രി /മുഖ്യ മന്ത്രിയാണ്  തീ രു മാ നി   ക്കുന്ന ത്‌.അധികാരമു  ള്ളയാ ളിനു തന്നെയാണ് ഉത്തരവാദിത്വവും .അതുകൊണ്ടു തന്നെ licence  കള്‍ നല്‍കിയത് താനല്ല തന്റെ സഹ മന്ത്രിയാണ് എന്ന് പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നത് ഒരു പ്രധാന മന്ത്രിക്ക് തീരെ ചേരാത്ത നടപടി ആണെന്ന്  ആരെങ്കിലും  പറഞ്ഞാല്‍ അതാരായാലും സമ്മതിച്ചു കൊടുക്കേണ്ടി വരും .വകുപ്പ് വിഭജനത്തിന്റെയും മറ്റും പ്രഖ്യാപന കാര്യത്തിലും ഇത് തന്നെയാണ് നിയമം  .സഹ മന്ത്രിമാരുടെ വകുപ്പുകള്‍ എന്തൊക്കെയാണെന്ന് സംസ്ത്ഥാന ജനതയെ അറിയിക്കാനുള്ള അവകാശം മുഖ്യ മന്ത്രിക്കു മാത്രമുള്ളതാണ് ;ഏത് മുന്നണി മര്യാദയുടെ പേരിലായാലും ഈ നിയമ ലംഘിക്കുന്നത് അനൌചിത്യം മാത്രമല്ല ജനാധിപത്യ വിരുദ്ധം കൂടിയാണ് 
 ഭരണ കക്ഷിയും പ്രതിപക്ഷവും തുല്യ ശക്തിക ളാണ് നിയമ സഭയില്‍ ..ഒരു ജനാധിപത്യം എന്ന നിലയില്‍ നാം പക്വത നേടിയിരിക്കുന്നു എന്നര്‍ത്ഥം;നാം കൂടുതല്‍ മെച്ചപ്പെട്ട ഒരു ഭരണം അര്‍ഹിക്കുന്നു  എന്നും !

2011, ജൂൺ 15, ബുധനാഴ്‌ച

                                 അമേരിക്കയും ലോകവും -കൊളംബസ്സിനു മുന്‍പ്         (ചാലകം മാസിക )
അമേരിക്കയില്‍ എത്തുന്ന അമേരികാക്കാരനല്ലത്ത ആദ്യത്തെ ആള്‍ കൊളംബസ് ആയിരുന്നുവോ ?അല്ലെന്നാണ് ആദിമ അമേരികേരുടെ വിശ്വാസം .
 ഇവിടെ നമുക്ക് പുരാവൃത്തങ്ങളിലേക്ക്  പോകേണ്ടിയിരിക്കുന്നു .എഴുതപ്പെട്ട ചരിത്രമില്ലാത്ത 'എഴുത്ത് തന്നെ വ ശ മില്ലാത്ത ആദിമ വംശ ജരുറെ ഭൂത കാലത്തെ അന്വേഷിച്ചറിയാന്‍ മിത്തുകള്‍ സഹായക മാവുമെന്നു ലേവി സ്ട്രാസ് നേ പ്പോലുള്ള പ്രമുഖ നര വംശ സാസ്ത്രന്ജര്‍ തെളിയിച്ചുന്റ്റ് .ആദിമ വംസജര്‍ക്ക് ആധുനിക മായ അര്‍ത്ഥത്തിലുള്ള ശാസ്ത്രിയ നിരിക്ഷ ണ പാടവമോ ദാര് ശ നിക മായ അന്വേഷണത്തിനുള്ള ഉപാധികളോ സ്വായത്തമായിരുന്നില്ല .പക്ഷെ അവര്‍ ആഹാരാദി ചതുഷ്ട യത്തില്‍ മാത്രം തല്പരര്‍ ആയിരുന്നുവെന്നോ വയ്കാരിക മായ ചില പ്രതി ക രണന്‍ഗള്‍ക്ക് മാത്രം ശേഷി യുള്ള വരായിരുന്നു വെന്നോ ഒക്കെ ഉള്ള സിദ്ധാന്തംഗ ളോട്  ലെവിസ്ട്രാസ്സ് വിയോജിക്കുന്നു .അദേഹ ത്തിന്റെ അഭിപ്രായത്തില്‍ ലോകത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കാനുള്ള കഴി വുന്ടാ യിരുന്നു അവര്‍ക്ക് .അക്കാര്യത്തില്‍ ഒരു ദാര് ശ നികന്റെ ഒരു പക്ഷെ ഒരു സാസ്ത്രഞ്ഞ്ഹന്റെ തന്നെ അന്വേഷണ ബുദ്ധി അവര്‍ പ്രകടി പ്പിച്ചിരുന്നതായി ,റെഡ് ഇന്ത്യന്‍ മിത്ത് കളെ ക്കുറിച്ച് വിസദമായ പഠനം  നടത്തിയിട്ടുള്ള അദേഹം ഉറപ്പിച്ചു പറയുന്നു .പുരാ വൃത്തങ്ങള്‍ ചരിത്രത്തിനു പകര മാവുകയില്ല പക്ഷെ ഒരു ജനതയുടെ ചരിത്രത്തെ അതിന്റെ സമഗ്ര തയില്‍ മനസ്സിലാകുവാനും  സവിശേഷ ചരിത്ര സന്ദര്ഭ ങ്ങളിലേക്ക് വെളിച്ചം വിശുവാനും അവയ്ക്ക് കഴിയും "ഇവയിലു മേറെ യഥാര്‍ത്ഥം  ഞ ങ്ങടെ ഹൃ ദയ നിമന്ത്രിത സുന്ദര തത്വം " എന്ന് വ്യ്ലോപ്പിളി  പാടിയതിന്റെ പൊരുളും ഇത് തന്നെ യാകാം.
   വെളുത്ത ഒരാളിന്റെ ആഗമനം അമേരിക്കന്‍ ഇന്ത്യ ക്കാര്‍ പ്രതീക്ഷി ചിരിക്കുകയാ യിരുന്നുവെന്നു അവരുടെ പല ഐ തിഹ്യങ്ങളും  വെളിവാക്കുന്നു .പീറര്‍ നബക്കോവിന്റെ  പുസ്ത കത്തില്‍ ഇങ്ങിനെയുള്ള നിരവധി ഐ തിഹ്യങ്ങള്‍ വിവരിക്ക പ്പെട്ടിടുന്റ്റ് .അവരെന്തായാലും ഒരു ശ ത്രുവിനെ യായിരുന്നില്ല പ്ര തീ ക്ഷിചിരുന്നത് .സു ഹൃ തതായി രക്ഷകനായി എത്തുന്ന ഒരു വെള്ള ക്കാരനെ യായിരുന്നു ചിലരെങ്കിലും ഒരു പിതൃ സ്വരുപത്തെ.തലമുറകള്‍ കയ്മാറി ഇരുപതാം നൂടാണ്ടിലും  നിലനിന്നിരുന്ന ഈ ഐ തിഹ്യങ്ങള്‍  പൂര്‍വികരില്‍ നിന്ന് കേട്ടരിഞ്ഞവര്‍ നേരിട്ട് നടത്തുന്ന ആഖ്യാനങ്ങള്‍ നബക്കോവിന്റെ പുസ്തകത്തില്‍ വായിക്കാം .ഒട്ടു മിക്ക റെഡ് ഇന്ത്യന്‍ വര്‍ഗങ്ങലുറെയും സാമുഹ്യ അബോധത്തില്‍ അങ്ങിനെ ഒരു വെള്ള ക്കരനുന്ടെങ്കില്‍ അതിനര്‍ത്ഥം എന്നെങ്കിലും ഒരിക്കല്‍ അവര്‍ ഒരു വെള്ളക്കാരനെ പരിചയ പ്പെട്ടിട്ടുണ്ടെന്നാണ് ;കേട്ട് കേള്വിയിലുറെ യെങ്കിലും .
റെഡ് ഇന്ത്യ ക്കാര്‍ക്ക് പുറം ലോകത്തെ ക്കുരിച്ച്ചുള്ള പുരാവൃത്ത ങ്ങലുന്റെങ്കില്‍ ലോകത്തിന്റെ ചില കൊനുകളിലെങ്കിലും അവരെക്കുറിച്ചുള്ള മിത്തുകളും നിലനില്‍ക്കുന്നുണ്ട് .ദക്ഷിനെ ണ്ടിയയിലുള്ള ഒരു ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹത്തിന്റെ കയ്യി ലുള്ള മുക്താ ഫലതോടു കൂടിയ മരച്ചില്ല അമേരിക്ക യില്‍ മാത്രം  കാണപ്പെട്ടിരുന്ന  ഒരു ചെടിയുറെതാനത്രേ.ചില മെക്സി ക്കന്‍ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് ഇന്ത്യന്‍ ദെയവ ങ്ങളുടെ മുഖ ശ്ചായയുല്ലതായും പറയ പ്പെടുന്നു പക്ഷെ ഇവക്കൊന്നും ശാ സ്ത്രിയ തയുറെയോ ചരിത്രത്തിന്റെയോ പിന്‍ബലമില്ല  .ദശ ലക്ഷ ക്കണക്കിന് വര്‍ഷങ്ങളിലെ മനുഷ്യ വികാസ പരിനാമങ്ങള്‍ക്കിടയിലെ യാ ദൃ സ്ചിക സാദൃശ്യങ്ങള്‍ മാത്രം ആവാം ഇവയൊക്കെ .
 കുറെ ക്കുടി ചരിത്ര പരത അവകാശ പ്പെടാവുന്നതാണ് ഏ ഡി ൪൫൮ല് അഞ്ചു ബുദ്ധ ഭി കഷുക്കളുടെ ഒരു സംഘം അമേരിക്ക യിലെത്തിയിരുന്നു വെന്ന പ്രസ്താവം .ചൈനീസ്  ബുദ്ധ മത ഗ്രന്ഥങ്ങളിലും ത ത്തുല്ല്യ മായ പ്രസ്താവന കാണാം .തങ്ങള്‍ എത്തി ചേര്‍ന്ന രാജ്യത്തെ അവര്‍ ഫൌ വാങ്ഗ് എന്ന് വിളിച്ചു .മേക്സിക്കൊയുറെയോ ഗാടി മാലയുറെയോ തീര പ്രദേ സത്തായിരുന്നിരിക്കണം  ഈ രാജ്യം .ഏഷ്യ വന്കരയിലോ ജപ്പാന്‍ ലോ ആയിരുന്നിരിക്കാം ഈ പ്രദേശം എന്നഭി പ്രായപ്പെടുന്ന ചൈനീസ് പണ്ഡിത ന്മാരുമുന്റ്റ് .
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചരിത്രത്തില്‍ നിന്ന് തന്നെ തെളിവുകള്‍ കണ്ടെത്താവുന്ന മറ്റൊരു കുടിയേറ്റ ത്തെ പ്പറ്റി നബക്കൊവും മറ്റും പ്രതി പാദിക്കുന്നുന്റ്റ് എ ഡി ൧൦൦൬ നും ൧൩൪൭ നും ഇടയില്‍ സ്കാണ്ടിനെവിയ  യില്‍ നിന്നുള്ള വ്യ്കിംഗ് നാവികര്‍ അമേരിക്ക യുടെ വടക്കന്‍ പ്രദേ ശ ങ്ങളുമായി കച്ചവട ബന്ധത്തില്‍ ഏര്പ്പെട്ടി ട്ടുണ്ടെ ന്നതിനു നിഷേധി ക്കാനാവാത്ത തെളിവുകള്‍ കിട്ടി യിട്ടുന്റ്റ് .
  അതായത് ഒരു വെളുത്ത വലിയ തിമിങ്ങലം ഒരു റെഡ് ഇന്ത്യന്‍ സന്യാസിയുടെ പ്രവചനമോ വെളുത്ത താടിക്കാരനായ ദെ യവ ത്തെ ക്കുറിച്ചുള്ള മെക്സിക്കന്‍ വിശ്വാസമോ ചരിത്ര പരമായ യാതൊരു അടിത്തരയുമില്ലത്ത താനെന്നു പറയാന്‍ കഴിയുകയില്ല
പക്ഷെ വീണ്ടും പറയട്ടെ കൊലംബസ്സിന്റെ യാത്രകലുറെ ചരിത്ര പ്രാധാന്യത്തെ ഇത് കൊണ്ടൊന്നും കുറച്ചു കാണാ ന്‍ കഴി യുകയില്ല .

2011, ജൂൺ 13, തിങ്കളാഴ്‌ച

                                                            ലാല്‍ സലാം 

വരാനിരിക്കുന്ന സ്വാതന്ത്ര്യ നിഷേധത്തെ കുറിച്ചുള്ള ഉത്ക്ക ണ്ട   അതിനെ നേരിടാനുള്ള മാനസികമായ തയാറെടുപ്  അതിന്റെ  ഭാഗമായുള്ള സമരങ്ങള്‍, കൂട്ടത്തില്‍ സാഹിത്യവും കലയും സിനിമയും .എന്റെ തലമുരയില്‍പ്പെട്ടവരുടെ   ജീവിതത്തിലെ ഏറ്റവും ആ വേ ശോജ്വലമായ  കാലമായിരുന്നു തൊള്ളായിരത്തി എഴുപതുകള്‍. അന്നത്തെ സജീവ പ്രവര്ത്തനങ്ങ ളുടെ  മുഖ്യ ഭാഗമായിരുന്നു മാര്‍ക്സിസ്റ്റ്‌ അനുഭാവികളായ ഉദ്യോഗസ്ഥന്മാരുടെ കൂടി ചേരലുകള്‍. ഇ എം  എസ്  ഇ ബാലാനന്ദന്‍  പുത്തലത്ത്  നാരായണന്‍ തുടങ്ങിയവരാണ് ആ യോഗങ്ങളില്‍ ഞങ്ങളെ അഭിസംബോധന ചെയ്തിരുന്നത് എന്നത് കൊണ്ട് തന്നെ അവയുടെ പ്രാധാന്യം ഊഹിക്കാമല്ലോ .
    ഇടത്തരക്കാരായ ഉദ്യോഗസ്ത്തന്മാരുടെ  അത്തരം കൂടി ച്ചേരലുകളില്‍ ഒരു വ്യ തത്യസ്ഥതയായി ഒരു മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഉം ഉണ്ടായിരുന്നു.തൊറാക്സിക്  സര്‍ജന്‍ ഡോക്ടര്‍ പി കെ ആര്‍  വാരിയര്‍. ബസ്സ് കയറിയും നടന്നും അദ്ദേഹം എല്ലാ മീറ്റി ങ്ങുകള്‍ക്കും എത്തിയിരുന്നു .കാറി ല്ലാത്ത  മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ അന്നും ഒരത്ഭുതമായിരുന്നു .അദ്ദേഹം പ്രൈവറ്റ്  പ്രാക്ടീസ് ചെയ്തിരുന്നില്ല ;ശംബള മാകട്ടെ   ഇന്നത്തെപ്പോലെ അത്ര മെച്ച മൊ ന്നുമായിരുന്നില്ല താനും .
       വയ്ദ്യ വൃത്തി  തന്നെ ജനസെവനമാനെന്നു വിശ്വസിച്ചിരുന്നത് കൊണ്ടാവാം  വാരിയര്‍ സാര്‍ പെന്‍ഷന്‍ പറ്റിയതിനു ശേഷം മറ്റു സ്ഥാന മാനങ്ങ ളൊന്നും സ്വീകരിക്കാതിരുന്നത് .മാധ്യമങ്ങളില്‍ ഹൃദയ ശ സ്ത്ര ക്രിയാ വിദഗ്ധനായ ഡോ പി കെ ആര്‍ വാരിയെരു ടെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ ഞാനിതൊക്കെ ആലോചിച്ചു പോയി .നേരത്തെ സൂചിപ്പിച്ച കൂട്ടായ്മയിലെ പംകാളികള്‍ക്ക് ഉണ്ടായിരുന്ന സാഹോ ദ ര്യത്തോളം പോന്ന സൌഹൃദത്തിന്റെ പേരില്‍ ഇത്രയും കുറിക്കട്ടെ: അഭിവാദനങ്ങള്‍ ആദര ണിയനായ  സഖാവേ !

2011, ഏപ്രിൽ 16, ശനിയാഴ്‌ച

thachante makal

(പുറപ്പാടു സമയം  മാസിക ജൂണ്‍ ലക്കം )
                                 YOþöus hJw
                                _______________
JlïYikë QðlïYhêXñ .``JTŒïv hñŸï Yêrñª JñTñùfù.AÖŸ JñTñùfŒïöus Aj lit EïsÀêu jêdJv Jné ödçTñª APu.Oñšñù ‹êjêfèŸw hê¦ù.dŒêù Jëêoæïv dUïOþñ öJêûïjñª aïlá Bm¼ñrdçŒïkêiï.HªñJïv dUEù hñöªêˆñ öJêusñ ÷dêJêù AökëËïvJñTñùföŒ JTö¼Xïiïv Eïªñ ÷hêOïdçï¼êu ±hï¼ñª APEñ YêŸêiï Eï"êù''.hê¦ñgòhïiïök ölfú hêoïJiïv öJ Bt bEá FrñYïi ``ödx lrï QðlïY oôdîŸw¼ú Oï÷jïˆú''Fª ÷kKEù YñTŸñªYïŸöEiêXñ
 YklTï¼êjïiêi B dYïEÖñJêjï dUïv hïTñ¼ïiêiïjñöªËïkñù jûêhöŒ lrïiêXñ oôðJjïOþYú.JñköŒêrïv öOÂñ JñTñùfù dñktŒêu Alw APöus Jàïv Eïªñ Dqïiñù öJêˆñlTïiñù öYêrñYñ lêŸï.Cªñ aïlá jêdJv Yïj¼ñÈ Eökëêjñ BmêjïiêXñ.HødOêjïJ lïaáêgáêoù YñTjêu JrïƒïökëËïkñù Yöus Jkê lêoEJöq ÷dênïdçï¼ñJ Yöª öOàñªñûú aïlá Cø Yïj¼ïEïTiïkñù.AÖñ ltnù gjYEêTáù AgáoïOþïˆñÈ aïlá C÷dçêw ÷laïJqïv oïEïhêšïJú Vêuoú AlYjïdçï¼êsñûú.D¨l JêkŸqïv hiïkêˆlñù.JòTêöY APE˜hêjñhêiï ÷Otªñ Hjñ JkêohïYïiñù ETŒñªñûú.
   JöÁiú htªñ AbôêEï¼êu Yàêsêlñª aïláhêjïkòöTiêXñ £ðmê¹ðJjXù £ðlï÷hêOEù Föªêö¼iñÈ oôdîŸöqkëêù oê&êYúÇYhêlñªYú dïTïiêEJqñöT dòjŸqïkòöTikë; öEšïdçˆù öJˆïi YïT÷œšïi dïšïiêEJw¼ñ hñudïv`` lêaá ÷hqŒïu Yêq dêYŒïv Ykiêˆï dòŒ Yê°j ÷dêök hjñlñª dñjñnêj''hñûêöiªñ ljêù;YTï dïTï¼ñª dïTïiêEJw¼ñ Jê×¼êjñù BjêbJjñù JêXñJiïkë.d÷& E˜ñöT Bajlñù ÷oîplñù dïTïOþñ dšñªYú YTïdïTï¼ñª dïTïiêEJqêXñ.Alt¼ñ EvJêu JñsOþñ Ekë lê¼ñJ÷q Ehñ¼ñÈñ
   aïlá¼ñ HjñdêTñ oôdîŸqñöûªñù`Eökëêjñ lðTñù ÷iêQïOþ Hjêw lªêv Hjñ lïlêplñù' FªYêXñ Aliïv ‹bêEù Fªñù dsƒñöJêûêXñ bEá Yöus ÷kKEù Ddoùpjï¼ñªYú aïláiñöT oôdîŸöqkëêù oê&êYãjï¼ödçTñù;dXïiêkJqïkêX÷këê  Cømôju JñTïöJêÈñªYú.
hkëïJê fêXu Yöus...
____________________
hkëïJê fêXu Yöus lïökëTñŒñ\ h>êj hkt öJêûñ mjù öYêTñŒñ
 Tï lï iïv dri LêE djïdêTïiïv CT¼ñ ÷Jw¼êsñÈYêXú Cø dêˆú.oYáù dsƒêv Cø dêˆïEñ ÷lûï liãï JêŒïjï¼êsñûú Sêu.QiOÿu LêEŸ÷qêTñÈ Föus d& dêYù hê¦hkë AYïEñ JêjXù B LêE jŸŒú AgïEiïOþïjï¼ñª ETï SŸw¼ú FrñdYñJqïök oïEïhê ÷‹hïJw¼ú oñdjïOïYiêXú;oñQêY.A¼êkŒú GYêöûkëê hkiêq oïEïhJqïkñù jûêù EêiïJiêiï Aljñûêiïjñªñ..mêjaiñù nðkiñù QigêjYïiñù AjŸñ Eïsƒú  BTïiïjñª A¼êkŒú oñQêY¼ú EêiïJê dalïiï÷k¼ñijêu JrïiêöY ÷dêiYïv AaúgñYhïkë.Alt ClïöT AbïJù JêŒñ EïªYñhïkë. Yhïrï÷k¼ñ ÷dêiï.AlïöT mïlêQïiñöTiñù Jhkpêoæöusiñù jQEð Jêïöusiñù EêiïJiêiï.FªñölOþú Alt hkiq oïEïhêÀú EvJïi oùgêlEJw Eïoæêjhêiïjñªïkë. EêiïJiêiïˆökëËïkñù ‹êbEáhñÈ ÷lnŸw YöªiêXú AljgïEiïOþYú.lqöj¼êkŒïEñ ÷mnù Alt Oïk hkiêq dTŸqïv A˜ ÷lnŸqïv AgïEiïOþïjñª÷këê.Aliïökêªú ATñŒiïöT AljñöT hjXŒïEú FYêEñù aïloù hñudú Hjñ hkiêqù OêEv ‹÷&dXù öOÂïjñªñ,Oöÿê¨lù.B O歷ïök ‹ol, A˜öi AlYjïdçïOþ oñQêY E˜ñöT zïjù A˜ ÷ln¼êöj EïÃgjê¼ïiïjï¼ñªñ.
  d÷& dsƒïöˆñ Jêjáù;ölÈïölqïOþŒïv Eï"ñ÷œêw hê¦÷h hkiêqïiïv Eïªú YêjêjêbEiñù lðjêjêbEiñù ‹Yð&ïö¼ûYñÈñ.AJêkŒïv ,Alt¼ñ 59 li÷oæ BiïjñªñÈñ  Alt AjïOþ÷dçêw hkiêqï A¼êjáù÷lûYñ÷dêök ±ŠïOþïkë;AljñöT oùoãêj OšŸñJqïv hkiêq oïEïhê ‹ltŒJjêjñù döËTïŒïjñªïkë FªêXú lêtŒJqïv Eïªú hEoæïkêlñªYú.
   dri HjêjbJöus BajêÒkïJqêiï  Cø lê¼ñJw Jñsï¼ñ÷œêw dYïšêûñJw dïªïˆú Hjñ dêˆñù ölÈïŒïjiïv B dˆñ dêTñª JñkðEiñù oñ>jïiñù Bi iñlYïiñù ÝpêYñjYôhñXtŒïö¼êûú hEoæï÷k¼ñ JTªñljñªñ
 ``Eðk Eðk ohñÎŒïEö¼jêiiï Eðk¼êTñJw dòŒïsŸïi Yê°jöiêªïv lêJ dòŒñ hXù Oïªñù lÈïhkt¼êlïökêjñ  lêEœêTïiêöjöiê  JêŒïjñªñ
____------



2011, ഏപ്രിൽ 10, ഞായറാഴ്‌ച

thachante makal

ക വിതയല്ല ജീവിതമാണ്  മാതൃഭൂമി വെബ് മാസികയില്‍ കെ ആര്‍  ധന്യ എഴുതിയ ലേഖനം  ആണ് ഈ കുറിപ്പിനാധാരം